Monday, October 14, 2013

നേരറിവ്....

വേനല്‍
സായാഹ്നങ്ങളില്‍
നിറഞ്ഞ ചിരിയുമായി
ഉന്മേഷതീരം തേടാനോ

ചുണ്ടുകളിൽഅമരുന്ന
ഒരു ചുംബന മുദ്രയാൽ
ഊർന്നൂന്നിറങ്ങി
ഊർജ്ജം നിറയ്ക്കാനോ

സിരകളിൽപടർന്ന്
ഉണർവ്വിന്റെ ജ്വാലയാൽ
നിറവാര്ന്നു പടരുന്ന
ചൂടു പകരാനോ..

ആവി പാറുന്ന
ചായ കപ്പല്ല
മുന്നിലുള്ളത്
ഒഴിഞ്ഞ
സ്ഫടികപാത്രം മാത്രം..

ശരികളിലെ ശരി തേടുമ്പോള്‍ ...

  ഒരിക്കലും അകലരുത് എന്നു  കരുതി നാം ചങ്ക് പറിച്ചു കൊടുത്ത്  എത്ര  ചേര്‍ത്തു പിടിച്ചാലും അവന്‍ / അവള്‍  നിസ്സാരകാരണങ്ങള്‍ കണ്ടെത്തി നമ്മില്‍...